Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Manchester City

മാഞ്ചസ്റ്റർ സിറ്റി x ആഴ്‌സണല്‍ ഫൈനല്‍

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പ് (കാരബാവൊ കപ്പ്) ഫുട്‌ബോള്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി എഫ്‌സിയും ആഴ്‌സണല്‍ എഫ്‌സിയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി 5-1ന് ന്യൂകാസില്‍ യുണൈറ്റഡിനെ കീഴടക്കി. രണ്ടാംപാദത്തില്‍ 3-1ന്‍റെ ജയം നേടിയതോടെയാണിത്.

മാഞ്ചസ്റ്റർ സിറ്റിക്കായി ഒമർ മർമോഷ് ഇരട്ടഗോൾ സ്വന്തമാക്കി. ഏഴ്, 29 മിനിറ്റുകളിലായിരുന്നു മർമോഷിന്‍റെ ഗോളുകൾ. തിജാനി റിജെൻഡേഴ്സിന്‍റെ (32) വകയായിരുന്നു മറ്റൊരു ഗോൾ. എലാൻഗ (62) ന്യൂകാസിലിന്‍റെ ആശ്വാസ ഗോൾ നേടി. ആദ്യപാദ സെമിയില്‍ 2-0ന് സിറ്റി ജയിച്ചിരുന്നു.

ഇരുപാദങ്ങളിലുമായി 4-2ന് ചെല്‍സിയെ കീഴടക്കിയാണ് ആഴ്‌സണല്‍ ഫൈനലില്‍ പ്രവേശിച്ചത്. മാര്‍ച്ച് 22നാണ് ഫൈനല്‍.

Sports

സിറ്റി ഗ്രൂപ്പ് സലാം പറഞ്ഞു

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2025-26 സീസണ്‍ അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തില്‍ മുംബൈ സിറ്റി എഫ്‌സിയുമായുള്ള ബന്ധം സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് (സിഎഫ്ജി) അവസാനിപ്പിച്ചു.

മുംബൈ ക്ലബ്ബിലുള്ള ഷെയര്‍ പങ്കാളിത്തം സിറ്റി ഗ്രൂപ്പ് അവസാനിപ്പിച്ചതായി ഇന്നലെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി, ഓസ്‌ട്രേലിയന്‍ ക്ലബ് മെല്‍ബണ്‍ സിറ്റി തുടങ്ങിയ ക്ലബ്ബുകളുടെ സാമ്പത്തിക സ്രോതസാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ്.

എഐഎഫ്എഫും റിലയന്‍സിന്‍റെ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്‍റ് ലിമിറ്റഡും തമ്മിലുള്ള ഐഎസ്എല്‍ മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്‍റ് ഈ മാസം എട്ടിന് അവസാനിക്കുകയും പുതിയ കരാര്‍ ധാരണ ആകാതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ്, 2025-26 സീസണ്‍ ഐഎസ്എല്‍ മുടങ്ങിയത്.

Sports

ഇപിഎൽ: സിറ്റിക്ക് തകർപ്പൻ ജയം

ലണ്ടൻ: മേധാവിത്വം വിടാതെ മാഞ്ചസ്റ്റർ സിറ്റി. എർലിംഗ് ഹാലണ്ടിന്‍റെ ഇരട്ട ഗോൾ മികവിൽ ക്രിസ്റ്റൽ പാലസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് സിറ്റി തകർത്തു.

മത്സരത്തിന്‍റെ 41-ാം മിനിറ്റിലാണ് ഹാലണ്ടിന്‍റെ കാലിൽനിന്ന് ആദ്യ ഗോൾ പിറന്നത്. 89-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ഹാലണ്ട് തന്‍റെ രണ്ടാം ഗോളും സ്വന്തമാക്കി. 69-ാം മിനിറ്റിൽ ഫിൽ ഫോഡെൻ ആണ് സിറ്റിക്കായി സ്കോർ ചെയ്ത രണ്ടാമൻ.

ജയത്തോടെ 16 മത്സരത്തിൽനിന്ന് 11 ജയം, ഒരു സമനില, നാല് തോൽവി സഹിതം 34 പോയിന്‍റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്ത് കുതിപ്പ് തുടരുകയാണ് മാഞ്ചസ്റ്റർ. 36 പോയിന്‍റുള്ള ആഴ്സണലാണ് പട്ടികയിൽ ഒന്നാമത്.

മറ്റൊരു മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ 2-3ന് പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ല പട്ടകയിൽ മൂന്നാം സ്ഥാനം ഉറപ്പിച്ചു. മാഞ്ചസ്റ്റർ സിറ്റിയേക്കാൾ ഒരു പോയിന്‍റ് പിന്നിൽ 33 ആണ് ആസ്റ്റണ്‍ വില്ലയുടെ സന്പാദ്യം.

നോട്ടിംഗ്ഹാം ഫോറസ്റ്റ് 3-0ന് ടോട്ടൻഹാം ഹോട്സ്പറിനെയും സുന്‍ഡർലൻഡ് 1-0ന് ന്യൂകാസ്റ്റിൽ യുണൈറ്റഡിനെയും പരാജയപ്പെടുത്തി.

ബ്രെന്‍റ്ഫോർഡ്- ലീഡ്സ് യുണൈറ്റഡ് മത്സരം 1-1 സമനിലയിൽ അവസാനിച്ചു.

Sports

ഇംഗ്ലീഷ് പ്രീമിയർ ലിഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് തകർ‌പ്പൻ ജയം

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർ‌പ്പൻ ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സിറ്റി തകർത്തത്.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി എർലിംഗ് ഹാലണ്ട് രണ്ട് ഗോളുകളും ഫിൽ ഫോഡൻ ഒരു ഗോളും നേടി. ഹാലണ്ട് 41, 89 എന്നീ മിനിറ്റുകളിലാണ് ഗോളുകൾ നേടിയത്. ഫോഡൻ 69-ാം മിനിറ്റിലാണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 34 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: റയലിനെ തകർത്ത് മാഞ്ചസ്റ്റർ സിറ്റി

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിനെതിരെ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി റയലിനെ വീഴ്ത്തിയത്.

നിക്കോ ഒറെയ്‌ലിയും എർലിംഗ് ഹാളണ്ടും ആണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. റോഡ്രിഗോയാണ് സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ചാമ്പ്യൻസ് ലീഗ് പ്രാഥമിക റൗണ്ടിലെ പോയിന്‍റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. 13 പോയിന്‍റാണ് സിറ്റിക്കുള്ളത്. 12 പോയിന്‍റുള്ള റയൽ ഏഴാമതാണുള്ളത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ സണ്ടർലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.

റൂബൻ ഡയസ്, ജോഷ്കോ ഗ്വാർഡിയോൾ, ഫിൽ ഫോഡൻ എന്നിവരാണ് സിറ്റിക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡയസ് 31-ാം മിനിറ്റിലും ഗ്വാർഡിയോൾ 35-ാം മിനിറ്റിലും ഫോഡൻ 65-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റ് പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തി. നിലവിൽ 15 മത്സരങ്ങൾ കളിച്ച സിറ്റിക്ക് 31 പോയിന്‍റാണുള്ളത്. 33 പോയിന്‍റുള്ള ആഴ്സണലാണ് ഒന്നാം സ്ഥാനത്ത്.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശ ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ആവേശ ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സിറ്റി നാലിനെതിരെ അഞ്ച് ഗോളുകൾക്ക് ഫുൾഹാമിനെ തോൽപ്പിച്ചു.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ രണ്ട് ഗോളുകളും എർലിംഗ് ഹാലണ്ടും ടിജാനി റെയ്ജിൻഡേഴ്സും ഓരോ ഗോൾ വീതവും നേടി. ഫുൾഹാം താരം സാന്ദർ ബർഗിന്‍റെ ഓൺ ഗോളും സിറ്റിയുടെ ഗോൾപട്ടികയിലുണ്ട്.

ഫുൾഹാമിന് വേണ്ടി സാമുവൽ ചുക്ക്‌വുയെസെ രണ്ട് ഗോളുകളും എമൈൽ സ്മിത്ത് റോവും അലക്സ് ഇവോബിയും ഓരോ ഗോൾ വീതവും സ്കോർ ചെയ്തു. വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിക്ക് 28 പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.

Sports

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന് ജയം

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ന്യൂകാസിൽ യുണൈറ്റഡിന് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ന്യൂകാസിൽ വിജയിച്ചത്.

ഹാർവി ബാർനസ് ആണ് ന്യൂകാസിലിന് വേണ്ടി ഗോളുകൾ നേടിയത്. റൂബൻ ഡയസാണ് സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.

വിജയത്തോടെ ന്യൂകാസിലിന് 15 പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ 14-ാം സ്ഥാനത്താണ് ന്യൂകാസിൽ.

Sports

യുവേഫ ചാമ്പ്യൻസ് ലീഗ്: മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം

മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജർമൻ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്.

സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ രണ്ട് ഗോളുകളും എർലിംഗ് ഹാലണ്ട് റയാൻ ചെർക്കി എന്നിവർ ഓരോ ഗോൾ വീതവും നേടി. ബൊറൂസിയയ്ക്ക് വേണ്ടി വാൾഡിമർ ആന്‍റൻ ആണ് ഗോൾ സ്കോർ ചെയ്തത്.

ജയത്തോടെ ലീഗ് പ്രാഥമിക ഘട്ടത്തിന്‍റെ പോയിന്‍റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. നിലവിൽ 10 പോയിന്‍റാണ് സിറ്റിക്കുള്ളത്.

Latest News

Up